Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരമ്യ ഹരിദാസിന്...

രമ്യ ഹരിദാസിന് സ്വീകരണം നൽകി

text_fields
bookmark_border
രമ്യ ഹരിദാസിന് സ്വീകരണം നൽകി
cancel
camera_alt

ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി മുൻ എം.പി രമ്യ ഹരിദാസിന് സ്വീകരണം നൽകി‍‍യപ്പോൾ

Listen to this Article

മനാമ: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസിന് സ്വീകരണം നൽകി. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് ബിജു ബാൽ സി.കെ അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി അംഗം പ്രദീപ്‌ പാളയം, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി നടുവണ്ണൂർ, സൈത് എം.എസ്, വൈസ് പ്രസിഡന്‍റ് ഗിരീഷ് കാളിയത്ത്, രഞ്ജൻ കച്ചേരി, സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രൻ വളയം, സെക്രട്ടറി മുനീർ പേരാമ്പ്ര, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, കുവൈത്ത് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അംഗം ഷംസുദ്ദീൻ കുറ്റിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ജില്ല നേതാക്കളായ പ്രബിൽദാസ്, കുഞ്ഞമ്മദ് കെ.പി, അനിൽകുമാർ കെ.പി, സുബിനാസ് കിട്ടു, അബ്ദുൽ സലാം മുയിപ്പോത്ത്, രവീന്ദ്രൻ നടയമ്മൽ, രാജീവൻ അരൂർ, ബിജു കൊയിലാണ്ടി, ഗിരീഷ് നടുവണ്ണൂർ, ബിജു നടുവണ്ണൂർ, മജീദ് ടി.പി, ഷാജി മോൻ, തുളസീദാസ് എന്നിവർ നേതൃത്വം നൽകി. അസീസ് ടി.പി മൂലാട് നന്ദി പ്രകാശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramya haridasaccepted
News Summary - Ramya Haridas was welcomed
Next Story